"വിവാഹമോചനം ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Abdul hameed kp (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 3: വരി 3:


== വിവാഹം ==
== വിവാഹം ==
ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്."എങ്ങിനെയാണ് നിങ്ങൾ അവരിൽ നിന്ന് സമ്പത്ത്‌ സ്വീകരിക്കുക നിങ്ങൾ പരസ്പരം കൂടിച്ചേർന്നിരിക്കുന്നു [[സ്ത്രീ]]കൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''([[ഖുർആൻ]]: 4: 21)<ref>തഫ്‌സീർ ജലാലൈനി-വാള്യം2:20ാം പേജ്</ref><ref>ശരീഅത്തും കോടതിയും -148</ref>. മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്'' ([[ബുഖാരി]])ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.
ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "[[സ്ത്രീ]]കൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്''([[ഖുർആൻ]]: 4: 21). മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത്'' ([[ബുഖാരി]])ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.

== വിവിധ സമീപനങ്ങൾ ==
== വിവിധ സമീപനങ്ങൾ ==
നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-
നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-
വരി 11: വരി 10:
</blockquote>
</blockquote>


== അനിവാര്യ ഘട്ടം ==
=== അനിവാര്യ ഘട്ടം ===
ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ(സ)പറഞ്ഞത്.
ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ(സ)പറഞ്ഞത്.
പ്രവാചകൻ പറയുന്നു: "അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ''<ref>അബൂദാവൂദ്, ഇബ്നുമാജ, ഹാകിം</ref>.
പ്രവാചകൻ പറയുന്നു:
*"അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ''<ref>അബൂദാവൂദ്, ഇബ്നുമാജ, ഹാകിം</ref>.
"അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല''(ദാറഖുത്നി)
*"അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല''(ദാറഖുത്നി)
ഹദ്റത്ത് അലി പറയുന്നു: "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.''<ref>ഖുർതുബി, ഭാഗം: 18, പേജ് 149</ref>
*[[അലി]] പറയുന്നു: "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.''<ref>ഖുർതുബി, ഭാഗം: 18, പേജ് 149</ref>
ആസ്വാദനാവശ്യാർഥം മാറിമാറി കല്യാണം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ പാപമാണ്. നബി അത് കടുത്ത ഭാഷയിൽ വിലക്കിയിട്ടുണ്ട്: "നിങ്ങൾ വിവാഹം കഴിക്കുക. മൊഴി ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ദാറഖുത്നി).
*"നിങ്ങൾ വിവാഹം കഴിക്കുക. ത്വലാഖ് ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല'' (ദാറഖുത്നി).
ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ?'' (നസാഈ).
*ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ?'' (നസാഈ).

== വിവിധ ഘട്ടങ്ങൾ ==
.മൂന്നു ത്വലാഖും ഒന്നിച്ചുമൊഴിഞ്ഞാൽ മൂന്നും സാദുവാകും. പക്ഷേ ഒന്നിച്ച് മൊഴിയൽ ശക്തിയായ കറാഹത്താണ്<ref>ശരീഅത്തും കോടതിയും</ref><ref>[pageخلاصة الفقه الإسلام-323</ref> <ref>ഫത്ഹുൽ മുഈൻ -391</ref>.അതിനിടയിൽ തന്നെ തിരിച്ചെടുക്കണമെന്ന് തോന്നിയാൽ തിരിച്ചെടുക്കാനും അനുവാദമുണ്ട്.വിവാഹമുക്തകൾക്കും ന്യായമായ അവകാശമുള്ളതായി ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ട്.
==വിവിധ രൂപങ്ങൾ==
ഖുൽഅ്, ഫസ്ഖ്, മുബാറഅത്ത്, ത്വലാഖ് എന്നിങ്ങനെ വിവിധ രൂപങ്ങൾ ഇസ്‌ലാം നിശ്ചയിച്ചിരിക്കുന്നു.<ref>ഫത്ഹുൽ മുഈൻ</ref>
===1)ഖുൽഅ്===
ഭർതാവുമായി സഹകരിച്ച് നീങ്ങാൻ സാദ്യമല്ലെന്ന് ബോദ്യപ്പെടുകയും മോചനം വേണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർക് ഭർതാവിൽ നിന്ന് മുക്തി തേടാം. എന്തെങ്കിലും ഒരു ധനം-താൻകൊടുത്തതോ തനിക്ക് ലഭിക്കാനുള്ളതോആയ സംഖ്യ-വിട്ട് കൊടുത്ത് കൊണ്ട് അല്ലെങ്കിൽ നിശ്ചിത സാധനം തരാം എന്ന് ബാദ്യത ഏറ്റ് കൊണ്ട് വിവാഹമോചനം ആവശ്യപ്പെടുന്നതിനാണ് ഖുൽഅ് എന്നുപറയുന്നത്.
ഭർതാവിന് പ്രതിഫലം കൊണ്ട് ത്വലാഖിന്റെയോ ഖുൽഇന്റെയോ വാക്കുകളിലൂടെ വേർപിരിയലാണ് ഖുൽഅ്.
<ref>ഫത്ഹുൽ മുഈൻ -347</ref>


== ഇതും കാണുക ==
== ഇതും കാണുക ==
* [[നിക്കാഹ്]]
[[മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)]]
* [[മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)]]


== അവലംബം ==
== അവലംബം ==

11:57, 23 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിവാഹബന്ധം അഥവാ നിക്കാഹ് വേർപ്പെടുത്തുന്നതിന് ഇസ്‌ലാമിക ശരീഅത്തിൽ ഉള്ള വ്യവസ്ഥയാണ് ത്വലാഖ് (അറബി: الطلاق). ഭാര്യാഭർത്താക്കന്മാർ ഒത്തുജീവിക്കാനുള്ള ശാശ്വതമായ കരാറായാണ് ഇസ്‌ലാം വിവാഹത്തെ കാണുന്നത്. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ മനസ്സിണക്കമില്ലാത്തവർക്ക് പരസ്പരം വേർപിരിയാൻ ഇസ്‌ലാം അനുവാദം നൽകുന്നു.

വിവാഹം

ഇസ്‌ലാമിൽ വിവാഹം പവിത്രമായ ഒരു സംവിധാനമാണ്. വിവാഹ ഉടമ്പടിയെ ഖുർആൻ വിശേഷിപ്പിക്കുന്നത് സുദൃഢമായ കരാർ എന്നാണ്. "സ്ത്രീകൾ നിങ്ങളിൽനിന്ന് ബലിഷ്ഠമായ കരാറാണ് വാങ്ങിയിരിക്കുന്നത്(ഖുർആൻ: 4: 21). മനുഷ്യൻ പാലിക്കാൻ ഏറ്റവുമേറെ കടപ്പെട്ട ഉടമ്പടിയും അതുതന്നെ. പ്രവാചകൻ പറയുന്നു: "സ്ത്രീ പുരുഷബന്ധം നിയമവിധേയമാക്കാൻ നിങ്ങൾ ചെയ്ത കരാറാണ് ഉടമ്പടികളിൽ നിറവേറ്റാൻ ഏറ്റം ബാധ്യസ്ഥമായത് (ബുഖാരി)ഭാര്യ ഭർത്താവ് എന്നതിന് പകരം ഇണ സൗജ് എന്നാണ് ദമ്പതികളെ അഭിസംബോധന ചെയ്യാൻ ഖുർആൻ ഉപയോഗിക്കുന്നതെന്ന് കാണാം.

വിവിധ സമീപനങ്ങൾ

നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ ഇന്ന് നടക്കുന്ന വിവാഹമോചനങ്ങൾ ഇസ്ലാമികമല്ല. ഒറ്റയടിക്ക് ഭാര്യയെ ഉപേക്ഷിക്കാനും സാധ്യമല്ല. വിവിധ ഘട്ടങ്ങളിലൂടെ രഞ്ജിപ്പിന്റെ വഴികൾ തേടി മോചനമല്ലാതെ യാതൊരു പരിഹാരവും മുമ്പിലില്ലെന്ന ഘട്ടമെത്തുമ്പോൾ മാത്രമണ് അതനുവദിച്ചത്. ഖുർആൻ വിവരിക്കുന്നു:-

"പുരുഷന്മാർ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരിൽ ചിലരെ മറ്റുള്ളവരെക്കാൾ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാർ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാൽ നല്ലവരായ വനിതകൾ അനുസരണശീലരാകുന്നു. പുരുഷന്മാരുടെ അഭാവത്തിൽ, അല്ലാഹുവിന്റെ മേൽനോട്ടത്തിലും സംരക്ഷണത്തിലും അവർ ഭർത്താക്കന്മാരോടുള്ള ബാദ്ധ്യതകൾ പൂർത്തീകരിക്കുന്നവരുമാകുന്നു. ഭാര്യമാർ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോൾ നിങ്ങൾ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളിൽ പിരിഞ്ഞിരിക്കുക, അടിക്കുക. അങ്ങനെ അനുസരണമുള്ളവരായിത്തീർന്നാൽ പിന്നെ അവരെ ദ്രോഹിക്കുവാൻ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓർത്തിരിക്കുക. വധൂവരന്മാരുടെ ബന്ധം തകരുന്നുവെന്ന് ആശങ്കയുണ്ടായാൽ, അവന്റെ ബന്ധുക്കളിൽനിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ ബന്ധുക്കളിൽനിന്നും. അവരിരുവരും അനുരഞ്ജനം ആഗ്രഹിച്ചാൽ, അല്ലാഹു അവർക്കിടയിൽ യോജിപ്പിന്റെ മാർഗ്ഗം തുറന്നുകൊടുക്കുന്നതാകുന്നു. നിശ്ചയം, അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമായവനല്ലോ[1]."

അനിവാര്യ ഘട്ടം

ഉപദേശമോ മനശ്ശാസ്ത്രപരമായ മറ്റു സമീപനങ്ങളോ അനുരഞ്ജനശ്രമോ ഒന്നും വിജയിക്കാതെ വരുകയാണെങ്കിൽ, യാതൊരു നിലക്കും ഒരുമിച്ച് മുന്നോട്ട് പോവാൻ സാധ്യമല്ലെന്ന അവസ്ഥ വരുകയും ചെയ്യുമ്പോൾ മാത്രമാണ് വിവാഹമോചനം അനുവദിച്ചത്. അപ്പോഴുള്ള ആ അനുവാദം പോലും ദൈവത്തിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാണെന്നാണ് പ്രവാചകൻ(സ)പറഞ്ഞത്. പ്രവാചകൻ പറയുന്നു:

  • "അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും കോപിഷ്ടമായ കാര്യം വിവാഹമോചനമത്രെ[2].
  • "അല്ലാഹു, വിവാഹമോചനത്തേക്കാൾ തനിക്കേറ്റം ക്രോധകരമായ ഒരു കാര്യവും അനുവദനീയമാക്കിയിട്ടില്ല(ദാറഖുത്നി)
  • അലി പറയുന്നു: "നിങ്ങൾ വിവാഹം കഴിക്കുക; ത്വലാഖ് ചൊല്ലാതിരിക്കുക. കാരണം അത് ദൈവികസിംഹാസനത്തിൽ പോലും ഞെട്ടലുണ്ടാക്കും.[3]
  • "നിങ്ങൾ വിവാഹം കഴിക്കുക. ത്വലാഖ് ചൊല്ലാതിരിക്കുക. ആസ്വാദനാവശ്യാർഥം അങ്ങനെ ചെയ്യുന്ന സ്ത്രീപുരുഷന്മാരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല (ദാറഖുത്നി).
  • ന്യായമായ കാരണമില്ലാതെ വിവാഹമോചനം നടത്തിയ ഒരാളോട് പ്രവാചകൻ രൂക്ഷമായ ഭാഷയിൽ ചോദിച്ചു: "ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നിട്ട് കൂടി ദൈവികഗ്രന്ഥംകൊണ്ട് കളിക്കുകയോ? (നസാഈ).

ഇതും കാണുക

അവലംബം

  1. വിശുദ്ധ ഖുർആൻ 4:35,35
  2. അബൂദാവൂദ്, ഇബ്നുമാജ, ഹാകിം
  3. ഖുർതുബി, ഭാഗം: 18, പേജ് 149
  • വൈവാഹിക ജീവിതം ഇസ്ലാമിൽ -ശൈഖ് മുഹമ്മദ് കാരക്കുന്നു്
  • http://lalithasaram.net/3.html
"https://ml.wikipedia.org/w/index.php?title=വിവാഹമോചനം_ഇസ്ലാമിൽ&oldid=2327442" എന്ന താളിൽനിന്ന് ശേഖരിച്ചത്