"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
editing = രഞ്ജൻ എബ്രഹാം | |
editing = രഞ്ജൻ എബ്രഹാം | |
||
lyricist = [[വയലാർ ശരത്ചന്ദ്രവർമ്മ]] | |
lyricist = [[വയലാർ ശരത്ചന്ദ്രവർമ്മ]] | |
||
country = {{Flag icon|India}} India | |
|||
released on = 2008| |
released on = 2008| |
||
runtime = | |
runtime = | |
06:44, 27 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
വെറുതേ ഒരു ഭാര്യ | |
---|---|
സംവിധാനം | അക്കു അക്‌ബർ |
നിർമ്മാണം | സലാഹുദീൻ |
രചന | ഗിരീഷ് കുമാർ |
അഭിനേതാക്കൾ | ജയറാം, ഗോപിക, മധു വാര്യർ, ഇന്നസെന്റ്, നിവേദിത |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയറാമിനെ നായകനാക്കി അക്കു അക്‌ബർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വെറുതേ ഒരു ഭാര്യ. [1] 2008-ലാണ് ഈ ചലച്ചിത്രം റിലീസ് ചെയ്തത്. ജയറാമിന്റെ നായികയായി ഗോപിക അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്.
കഥാസാരം
ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും (ഗോപിക) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.
സംഗീതം
അഭിനേതാക്കൾ
അഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | സുഗുണൻ |
ഗോപിക | ബിന്ദു |
ഇന്നസെന്റ് | |
മധു വാര്യർ | |
സുരാജ് വെഞ്ഞാറമ്മൂട് | |
റഹ്മാൻ | |
ജാഫർ ഇടുക്കി | |
കലാഭവൻ പ്രജോദ് | |
നിവേദ | ജയറാമിന്റെ മകൾ |
അണിയറ പ്രവർത്തകർ
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
നിർമ്മാണം | സലാവുദീൻ |
ഛായാഗ്രഹണം | ഷാജി |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | സാലു കെ. ജോർജ് |
ചമയം | ഹസ്സൻ വണ്ടൂർ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | |
പരസ്യകല | |
നിശ്ചല ഛായാഗ്രഹണം | അനീഷ് ഉപാസന |
നിർമ്മാണ നിയന്ത്രണം | |
നിർമ്മാണ നിർവ്വഹണം | |
അസോസിയേറ്റ് ക്യാമറാമാൻ | |
അസോസിയേറ്റ് ഡയറൿടർ |
പുരസ്കാരങ്ങൾ
2009 ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നിവേദ തോമസ് നേടി.