"ഐക്യ അറബ് എമിറേറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) അക്ഷരത്തിരുത്തലുകളും മറ്റു ചില ചെറിയ മാറ്റങ്ങളും
വരി 23: വരി 23:
footnotes =|
footnotes =|
}}
}}
'''യുണൈറ്റഡ് അറബ് എമിരേറ്റ്സ്''' (UAE), ഏഴ് സ്വന്തന്ത്ര സ്റ്റേറ്റുകളുടെ (എമിരേറ്റുകളുടെ) ഫെഡറേഷനാണ്. തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുന്‍പ് യു.ഏ.ഈ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിരേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.
'''യുണൈറ്റഡ് അറബ് എമിരേറ്റ്സ്''' (UAE), ഏഴ് സ്വന്തന്ത്ര സ്റ്റേറ്റുകളുടെ (എമിരേറ്റുകളുടെ) ഫെഡറേഷനാണ്. തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുന്‍പ് യു.ഏ.ഈ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിരേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യല്‍ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.


1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാന്റെ നേതൃത്വത്തില്‍ 6 എമിരേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിരേറ്റായ [[റാസ് അല്‍ ഖൈമ|റാസ് അല്‍ ഖൈമയും]] ഫെഡറേഷനില്‍ ചേര്‍ന്നു. [[അബുദാബി]], [[ദുബായ്]], [[ഷാര്‍ജ്ജ]], [[ഫുജൈറ]], [[അജ്‌മാന്‍]], [[ഉം അല്‍ കുവൈന്‍]], റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിരേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍.
1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാന്റെ നേതൃത്വത്തില്‍ 6 എമിരേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിരേറ്റായ [[റാസ് അല്‍ ഖൈമ|റാസ് അല്‍ ഖൈമയും]] ഫെഡറേഷനില്‍ ചേര്‍ന്നു. [[അബുദാബി]], [[ദുബായ്]], [[ഷാര്‍ജ്ജ]], [[ഫുജൈറ]], [[അജ്‌മാന്‍]], [[ഉം അല്‍ കുവൈന്‍]], റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിരേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍.
==ഭൂമിശാസ്ത്രം==
==ഭൂമിശാസ്ത്രം==
യു.ഏ.ഈയുടെ വിസ്തീര്‍ണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകള്‍ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിര്‍ത്തി കൂടുതലും തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുകയോ നിര്‍ണ്ണയിക്കപ്പെടാത്തവയോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയില്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍ അല്‍ ഐനിലും ലിവായിലും ഫലാജ് അല്‍ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടല്‍ വെള്ളം ഡീസാലിനേഷൻ പ്ലാന്റുകളിലൂടെ ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്.
യു.ഏ.ഈയുടെ വിസ്തീര്‍ണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകള്‍ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിര്‍ത്തി കൂടുതലും തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുകയോ നിര്‍ണ്ണയിക്കപ്പെടാത്തത്തതോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയില്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍ അല്‍ ഐനിലും ലിവായിലും ഫലാജ് അല്‍ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടല്‍ വെള്ളം ഉപ്പുനിര്‍മ്മാര്‍ജ്ജനത്തിലൂടെ ([[:en:desalination|desalination]]) ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്.
==ഭരണ സംവിധാനം==
==ഭരണ സംവിധാനം==
ഏഴ് അംഗങ്ങളുള്ള സുപ്രീം ഫെഡറല്‍ കൌണ്‍സിലാ‍ണ് രാജ്യത്തെ പരമോന്നതസഭ. ഫെഡറേഷനിലെ ഏഴ് എമിരേറ്റുകളുടെ ഭരണാധിപന്മാരാണ് അതിന്റെ അംഗങ്ങള്‍. കൌണ്‍സില്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. രൂപവല്‍ക്കരണം മുതല്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ഷെയ്‌ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ഷെയ്‌ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹയ്യാനെ പ്രസിഡന്റായി സുപ്രീം കൌണ്‍സില്‍ തിരഞ്ഞെടുത്തു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റാണ്. ആ തീരുമാനം പിന്നീട് സുപ്രീം കൌണ്‍സിലിന്റെ അംഗീകാരത്തിനു വിടും. യു.ഏ.ഈയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. സുപ്രീം കൌണ്‍സിലിന്റെ ഉപദേശക സമതി എന്ന നിലയില്‍ 40 അംഗങ്ങളുള്ള ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ ഉണ്ട്. അതിന്റെ അംഗങ്ങളെ പ്രസിഡന്റാണ് തിരഞ്ഞെടുക്കുക. ദേശീയ താല്പര്യങ്ങളുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ മുഖ്യ പങ്ക് വഹിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശരിയത്തില്‍ അതിഷ്ഠിതമാണ്, പക്ഷേ, അമേരിക്കന്‍,ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം രാജ്യത്തെ വാണിജ്യ നിയമവ്യവസ്ഥയില്‍ പ്രകടമാണ്. നികുതി രഹിതമാണ് യു.ഏ.ഈ എങ്കിലും ഇന്‍ഡയറക്റ്റ് ടാക്സസ് പലയിടത്തും ഉണ്ട്.
ഏഴ് അംഗങ്ങളുള്ള സുപ്രീം ഫെഡറല്‍ കൌണ്‍സിലാ‍ണ് രാജ്യത്തെ പരമോന്നതസഭ. ഫെഡറേഷനിലെ ഏഴ് എമിരേറ്റുകളുടെ ഭരണാധിപന്മാരാണ് അതിന്റെ അംഗങ്ങള്‍. കൌണ്‍സില്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. രൂപവല്‍ക്കരണം മുതല്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ഷെയ്‌ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ഷെയ്‌ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹയ്യാനെ പ്രസിഡന്റായി സുപ്രീം കൌണ്‍സില്‍ തിരഞ്ഞെടുത്തു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റാണ്. ആ തീരുമാനം പിന്നീട് സുപ്രീം കൌണ്‍സിലിന്റെ അംഗീകാരത്തിനു വിടും. യു.ഏ.ഈയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. സുപ്രീം കൌണ്‍സിലിന്റെ ഉപദേശക സമതി എന്ന നിലയില്‍ 40 അംഗങ്ങളുള്ള ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ ഉണ്ട്. അതിന്റെ അംഗങ്ങളെ പ്രസിഡന്റാണ് തിരഞ്ഞെടുക്കുക. ദേശീയ താല്പര്യങ്ങളുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ മുഖ്യ പങ്ക് വഹിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശരിയത്തില്‍ അതിഷ്ഠിതമാണ്, പക്ഷേ, അമേരിക്കന്‍,ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം രാജ്യത്തെ വാണിജ്യനിയമവ്യവസ്ഥയില്‍ പ്രകടമാണ്. നികുതി രഹിതമാണ് യു.ഏ.ഈ എങ്കിലും ഇന്‍ഡയറക്റ്റ് ടാക്സസ് പലയിടത്തും ഉണ്ട്.


==സാമ്പത്തികം==
==സാമ്പത്തികം==
ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഈയിലാണ്. അതില്‍ 90%വും അബുദാബിയിലാണ്. ബാക്കി ദുബൈയിലും ഷാര്‍ജ്ജയിലും മറ്റ് എമിരേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3 % യു.ഏ.ഈയിലാണ്. ഇപ്പഴത്തെ രീതിയില്‍ ഉല്‍‌പ്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ യു.ഏ.ഈയുടെ എണ്ണ നിക്ഷേപം 100 വര്‍ഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വര്‍ഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രധാന വാണിജ്യ നഗരമാണ് ദുബൈ.
ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഈയിലാണ്. അതില്‍ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാര്‍ജ്ജയിലും മറ്റ് എമിരേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഈയിലാണ്. ഇപ്പോഴത്തെ രീതിയില്‍ ഉല്‍‌പ്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ യു.ഏ.ഈയുടെ എണ്ണ നിക്ഷേപം 100 വര്‍ഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വര്‍ഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രധാന വാണിജ്യ നഗരമാണ് ദുബായ്‌.


ദിറഹം ആണ് യു.ഏ.ഈയുടെ നാണയം. ഒരു ദിറഹം നൂറ് ഫിര്‍‌സായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അബുദാബിയിലെ യു.ഏ.ഈ സെന്ററൽ ബാങ്കാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഒരു യു.ഏസ് ഡോളര്‍ 3.671 ദിറഹംസായി കണക്കാക്കാം.
ദിറഹം ആണ് യു.ഏ.ഈയുടെ നാണയം. ഒരു ദിറഹം നൂറ് ഫിര്‍‌സായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അബുദാബിയിലെ യു.ഏ.ഈ സെന്റ്രല്‍ ബാങ്കാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഒരു യു.ഏസ് ഡോളര്‍ 3.674 ദിറഹമുകളായി കണക്കാക്കാം.


ഷാര്‍ജ്ജ അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ [[അറബി|അറബിയാണ്]]. [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[പാഴ്സി]], [[ഉര്‍ദു]], [[മലയാളം]] എന്നീ ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇസ്ലാമികരാജ്യമാണെങ്കിലും യു.ഏ.ഈയുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളും ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിരേറ്റുകളിലും ഉണ്ട്. യു.ഏ.ഈയില്‍ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകള്‍ നടത്താനും ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്.
ഷാര്‍ജ്ജ അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ [[അറബി|അറബിയാണ്]]. [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[പാഴ്സി]], [[ഉര്‍ദു]], [[മലയാളം]] എന്നീ ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇസ്ലാമികരാജ്യമാണെങ്കിലും യു.ഏ.ഈയുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളും ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിരേറ്റുകളിലും ഉണ്ട്. യു.ഏ.ഈയില്‍ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകള്‍ നടത്താനും ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്.

07:21, 20 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് അറബ് എമിരേറ്റ്സ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: -
ദേശീയ ഗാനം: തഹയ്ത് അല്‍‌അലം...
തലസ്ഥാനം അബുദാബി
രാഷ്ട്രഭാഷ {{{ഭാഷകൾ}}}
ഗവൺമന്റ്‌
{{{പ്രധാന പദവികൾ}}}
ഭാഗിക ജനാധിപത്യം
{{{നേതാക്കന്മാർ}}}
സ്വാതന്ത്ര്യം ഡിസംബര്‍ 2, 1971
വിസ്തീർണ്ണം
 
{{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
4,041,000(2005)
86/ച.കി.മീ
നാണയം ദിര്‍ഹം (AED)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +4
ഇന്റർനെറ്റ്‌ സൂചിക {{{ഇന്റർനെറ്റ്‌ സൂചിക}}}
ടെലിഫോൺ കോഡ്‌ +{{{ടെലിഫോൺ കോഡ്‌}}}

യുണൈറ്റഡ് അറബ് എമിരേറ്റ്സ് (UAE), ഏഴ് സ്വന്തന്ത്ര സ്റ്റേറ്റുകളുടെ (എമിരേറ്റുകളുടെ) ഫെഡറേഷനാണ്. തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുന്‍പ് യു.ഏ.ഈ ബ്രിട്ടീഷുകാരാല്‍ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിരേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യല്‍ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തല്‍ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.

1971ല്‍ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാന്റെ നേതൃത്വത്തില്‍ 6 എമിരേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രുപം കൊണ്ടു. ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിരേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബുദാബി, ദുബായ്, ഷാര്‍ജ്ജ, ഫുജൈറ, അജ്‌മാന്‍, ഉം അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിരേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍.

ഭൂമിശാസ്ത്രം

യു.ഏ.ഈയുടെ വിസ്തീര്‍ണ്ണം 83,600 ചതുരശ്ര കിലോമീറ്ററുകളാണ് (ദ്വീപുകള്‍ അടക്കം). യു.ഏ.ഈയുടെ മരുഭൂമിയിലൂടെയുള്ള രാജ്യാന്തര അതിര്‍ത്തി കൂടുതലും തര്‍ക്കങ്ങളില്‍ പെട്ട് കിടക്കുകയോ നിര്‍ണ്ണയിക്കപ്പെടാത്തത്തതോ ആണ്. നദികളോ തടാകങ്ങളോ ഇല്ലാത്ത യു.ഏ.ഈയില്‍ ഭൂഗര്‍ഭ ജലസ്രോതസുകള്‍ അല്‍ ഐനിലും ലിവായിലും ഫലാജ് അല്‍ മൊഅല്ലയിലും മറ്റ് മരുപ്പച്ചകളിലും കണ്ടെത്തിയിട്ടുണ്ട്. കടല്‍ വെള്ളം ഉപ്പുനിര്‍മ്മാര്‍ജ്ജനത്തിലൂടെ (desalination) ശുദ്ധീകരിച്ചാണ് കുടിവെള്ളമായും വ്യവസായികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത്.

ഭരണ സംവിധാനം

ഏഴ് അംഗങ്ങളുള്ള സുപ്രീം ഫെഡറല്‍ കൌണ്‍സിലാ‍ണ് രാജ്യത്തെ പരമോന്നതസഭ. ഫെഡറേഷനിലെ ഏഴ് എമിരേറ്റുകളുടെ ഭരണാധിപന്മാരാണ് അതിന്റെ അംഗങ്ങള്‍. കൌണ്‍സില്‍ മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരുന്നു. രൂപവല്‍ക്കരണം മുതല്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നത് ഷെയ്‌ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയ്യാനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനായ ഷെയ്‌ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹയ്യാനെ പ്രസിഡന്റായി സുപ്രീം കൌണ്‍സില്‍ തിരഞ്ഞെടുത്തു. മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് പ്രസിഡന്റാണ്. ആ തീരുമാനം പിന്നീട് സുപ്രീം കൌണ്‍സിലിന്റെ അംഗീകാരത്തിനു വിടും. യു.ഏ.ഈയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. സുപ്രീം കൌണ്‍സിലിന്റെ ഉപദേശക സമതി എന്ന നിലയില്‍ 40 അംഗങ്ങളുള്ള ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ ഉണ്ട്. അതിന്റെ അംഗങ്ങളെ പ്രസിഡന്റാണ് തിരഞ്ഞെടുക്കുക. ദേശീയ താല്പര്യങ്ങളുള്ള വിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ മുഖ്യ പങ്ക് വഹിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശരിയത്തില്‍ അതിഷ്ഠിതമാണ്, പക്ഷേ, അമേരിക്കന്‍,ബ്രിട്ടീഷ് നിയമങ്ങളുടെ സ്വാധീനം രാജ്യത്തെ വാണിജ്യനിയമവ്യവസ്ഥയില്‍ പ്രകടമാണ്. നികുതി രഹിതമാണ് യു.ഏ.ഈ എങ്കിലും ഇന്‍ഡയറക്റ്റ് ടാക്സസ് പലയിടത്തും ഉണ്ട്.

സാമ്പത്തികം

ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഈയിലാണ്. അതില്‍ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാര്‍ജ്ജയിലും മറ്റ് എമിരേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഈയിലാണ്. ഇപ്പോഴത്തെ രീതിയില്‍ ഉല്‍‌പ്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ യു.ഏ.ഈയുടെ എണ്ണ നിക്ഷേപം 100 വര്‍ഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വര്‍ഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രധാന വാണിജ്യ നഗരമാണ് ദുബായ്‌.

ദിറഹം ആണ് യു.ഏ.ഈയുടെ നാണയം. ഒരു ദിറഹം നൂറ് ഫിര്‍‌സായി ഭാഗിക്കപ്പെട്ടിരിക്കുന്നു. അബുദാബിയിലെ യു.ഏ.ഈ സെന്റ്രല്‍ ബാങ്കാണ് നോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഒരു യു.ഏസ് ഡോളര്‍ 3.674 ദിറഹമുകളായി കണക്കാക്കാം.

ഷാര്‍ജ്ജ അറേബ്യയുടെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്നു. ഔദ്യോഗിക ഭാഷ അറബിയാണ്. ഇംഗ്ലീഷ്, ഹിന്ദി, പാഴ്സി, ഉര്‍ദു, മലയാളം എന്നീ ഭാഷകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഇസ്ലാമികരാജ്യമാണെങ്കിലും യു.ഏ.ഈയുടെ ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളും ഹൈന്ദവ ക്ഷേത്രവും ഗുരുദ്വാരയുമൊക്കെ പല എമിരേറ്റുകളിലും ഉണ്ട്. യു.ഏ.ഈയില്‍ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകള്‍ നടത്താനും ഡ്രൈവ് ചെയ്യാനും സ്വാത്രന്ത്ര്യമുണ്ട്.

ഈദ് അല്‍ ഫിതര്‍, ഈദ് അല്‍ അദാ എന്നിവയാണ് പ്രധാന അവധി ദിനങ്ങള്‍.

"https://ml.wikipedia.org/w/index.php?title=ഐക്യ_അറബ്_എമിറേറ്റുകൾ&oldid=12259" എന്ന താളിൽനിന്ന് ശേഖരിച്ചത്