പൂർണ്ണ വലിപ്പം (2,046 × 945 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.07 എം.ബി., മൈം തരം: image/jpeg)
ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംവാഗൺ ട്രാജഡി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം വള്ളുവമ്പ്രം.jpg
മലയാളം: Wagon Tragedy Memorial Bus Stop Velluvambram Pookkottur,1921 ൽ മലബാർ കലാപ വേളയിൽ ബ്രിട്ടീഷ് പട്ടാളം പിടികൂടിയ സമര പോരാളികളുമായി തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് റെയിൽവേയുടെ ചരക്ക് തീവണ്ടി പുറപ്പെട്ടു. എം എസ് എം - എൽ വി 1711 എന്ന മദ്രാസ് സൗത്ത് മറാഠ കമ്പനിയുടെ വായു കടക്കാത്ത വാഗണിലാണ് സമരക്കാരെ കുത്തിനിറച്ച് കൊണ്ട് പോയത്. അടച്ച് പൂട്ടിയ വാഗണിൽ 100 ൽ പരം ആളുകളൂണ്ടായിരുന്നു. 64 പേർ ശ്വാസം മുട്ടി മരണപ്പെട്ടു. 1921 നവമ്പർ 20 നായിരുനു ഈ സംഭവം നടന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയുടെ സ്മരണക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് വാഗൺ മാതൃകയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം. വാഗൺ ട്രാജഡി ദുരന്തത്തിനു കാരണക്കാരനായ അന്നത്തെ പോലിസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ സ്മാരകം ഇവിടെ നിലനിന്നിരുന്നു. സ്വാതന്ത്രത്തിനു ശേഷം ഹിച്ച്കോക്ക് സ്മാരകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോപം ആരംഭിക്കുകയും പിന്നീട് 1969 ൽ അത് പൊളിച്ച് മാറ്റുകയും തൽസ്ഥാനത്ത് ഈ കാണുന്ന സ്മാരകം നിർമിക്കുകയും ചെയ്തു.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.