"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:


== ലക്ഷ്മണ രേഖ ==
== ലക്ഷ്മണ രേഖ ==
അഴകുള്ള [[മാന്‍|മാനായി]] മാറി വന്ന [[മാരീചന്‍|മാരീചനെ]] കണ്ട് അകൃഷ്ടയായ [[സീത]], [[മാന്‍|മാനിനെ]] പിടിച്ചുകൊടുക്കുവാന്‍ തന്റെ പതിയായ [[ശ്രീരാമന്‍|ശ്രീരാമനോടാവശ്യപ്പെട്ടു]]. മാനിനെ പിടിക്കുവാന്‍ പോയ രാമന്‍ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ [[മാരീചന്‍]] രാമന്റെ [[ശബ്ദം|ശബ്ദത്തില്‍]] കരയുകയും, ഇതു കേട്ട [[സീത]] പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാര്‍ത്ഥം ചെന്നെത്തുവാന്‍ ലക്ഷമണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണന്‍ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാല്‍ പോകുവാനും തുനിഞ്ഞു. പോകുന്നതിനു മുന്‍പ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാല്‍ ഒരു [[രേഖ]] വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാന്‍ ശ്രമിച്ചാലും തത്ക്ഷണം മരിക്കും എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നല്‍കിയശേഷം രാമരക്ഷാര്‍ത്ഥം ലക്ഷമണന്‍ പോകുകയും ചെയ്തു. ഈ തക്കത്തിന് [[രാക്ഷസന്‍|രാക്ഷസരാജാവായ]] [[രാവണന്‍]] ഒരു [[മുനി|മുനിയുടെ]] രൂപത്തില്‍ എത്തുകയും അദ്ദേഹത്തെ ശിശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണന്‍ സീതയെ അപഹരിച്ച് [[ലങ്ക|ലങ്കയിലേക്ക്]] കൊണ്ടുപോവുകയും ചെയ്തു എന്നാണ് [[രാമായണം|രാമായണത്തില്‍.]]
അഴകുള്ള [[മാന്‍|മാനായി]] മാറി വന്ന [[മാരീചന്‍|മാരീചനെ]] കണ്ട് അകൃഷ്ടയായ [[സീത]], [[മാന്‍|മാനിനെ]] പിടിച്ചുകൊടുക്കുവാന്‍ തന്റെ പതിയായ [[ശ്രീരാമന്‍|ശ്രീരാമനോടാവശ്യപ്പെട്ടു]]. മാനിനെ പിടിക്കുവാന്‍ പോയ രാമന്‍ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ [[മാരീചന്‍]] രാമന്റെ [[ശബ്ദം|ശബ്ദത്തില്‍]] കരയുകയും, ഇതു കേട്ട [[സീത]] പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാര്‍ത്ഥം ചെന്നെത്തുവാന്‍ ലക്ഷമണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണന്‍ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാല്‍ പോകുവാനും തുനിഞ്ഞു. പോകുന്നതിനു മുന്‍പ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാല്‍ ഒരു [[രേഖ]] വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാന്‍ ശ്രമിച്ചാലും തത്ക്ഷണം [[മരണം|മരിക്കും]] എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നല്‍കിയശേഷം രാമരക്ഷാര്‍ത്ഥം ലക്ഷമണന്‍ പോകുകയും ചെയ്തു. ഈ തക്കത്തിന് [[രാക്ഷസന്‍|രാക്ഷസരാജാവായ]] [[രാവണന്‍]] ഒരു [[മുനി|മുനിയുടെ]] രൂപത്തില്‍ എത്തുകയും അദ്ദേഹത്തെ ശിശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണന്‍ സീതയെ അപഹരിച്ച് [[ലങ്ക|ലങ്കയിലേക്ക്]] കൊണ്ടുപോവുകയും ചെയ്തു എന്നാണ് [[രാമായണം|രാമായണത്തില്‍.]]
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ ചിലര്‍ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.
ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ ചിലര്‍ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.

08:21, 1 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലക്ഷ്മണന്‍
ശ്രീരാമന്‍ , പത്നി സീത, അനുജന്‍ ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരോടൊപ്പം
നിവാസംഅയോദ്ധ്യ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിഊര്‍മ്മിള
Mountരഥം

രാമായണത്തില്‍ശ്രീരാമന്റെ സഹോദരനാണ് ലക്ഷ്മണന്‍ ( English: Lakshmana Sanskrit: लक्ष्मण, IAST Lakṣmaṇa; Malay: Laksmana; Khmer: Phreah Leak; Thai/Lao: Phra Lak; Burmese: Lakhan; Japanese: Lesmono).‍.

ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന ദശരഥന് സുമിത്രയിലുണ്ടായതാണ് ലക്ഷമണന്‍. ഭരതന്‍ , ശത്രുഘ്നന്‍ എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.


ജനനവും കുടുംബവും

ദശരഥരന്റെ രണ്ടാമത്തെ ഭാര്യയായ സുമിത്ര ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. രാമനും ഭരതനും ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ പ്രകടമായിരുന്നു. രാമന്‍ സീതയെ വിവാഹം ചെയ്തപ്പോള്‍ സീതയുടെ അനുജത്തിയായ ഊര്‍മ്മിളയെ ലക്ഷമണന്‍ വിവാഹം ചെയ്തു.

രാമന്റെ സഹചാരി

പുരാണത്തില്‍ അനന്ദന്റെ അവതാരമാണ് ലക്ഷമണന്‍. ആയിരം തലയുള്ള നാഗമാണ് അനന്ദന്‍, പാലാഴിയില്‍ മഹാവിഷ്ണു ശയിക്കുന്നത് അനന്ദന്റെ മുകളിലാണ്. ദ്വാപരയുഗത്തില്‍ ബലരാമനായി അവതരിച്ചതും അനന്ദനാണ്. വിഷ്ണുവിന്റെ മിക്ക അവതാരങ്ങലിലും അനന്ദനും അവതരിക്കുന്നുണ്ട്. അയോദ്യയിലെ കിരീടവകാശം ഒരിക്കല്‍‌പോലും ആഗ്രഹിച്ചിട്ടില്ലാത്ത ലക്ഷമണന്‍, രാമന്റെ വനവാസത്തില്‍ ഒപ്പം ചേരുകയും ചെയ്തു. വനവാസകാലയളവില്‍ സഹായിയായും കാ‍വലായും ഒപ്പമുണ്ടാകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹോദരസ്നേഹം മാതൃകയാക്കാവുന്ന തരത്തിലുള്ളതായിരുന്നു.

ലക്ഷ്മണ രേഖ

അഴകുള്ള മാനായി മാറി വന്ന മാരീചനെ കണ്ട് അകൃഷ്ടയായ സീത, മാനിനെ പിടിച്ചുകൊടുക്കുവാന്‍ തന്റെ പതിയായ ശ്രീരാമനോടാവശ്യപ്പെട്ടു. മാനിനെ പിടിക്കുവാന്‍ പോയ രാമന്‍ സീതയ്ക്ക് കാവലായി ലക്ഷമണനെ നിയോഗിച്ചിരുന്നു. ദൂരെയെത്തിയ മാരീചന്‍ രാമന്റെ ശബ്ദത്തില്‍ കരയുകയും, ഇതു കേട്ട സീത പരിഭ്രാന്തിപ്പെടുകയും സോദരന്റെ രക്ഷാര്‍ത്ഥം ചെന്നെത്തുവാന്‍ ലക്ഷമണനോടാവശ്യപ്പെടുകയും ചെയ്തു. രാമന് ഒന്നും സംഭവിക്കില്ല എന്നറിഞ്ഞിരുന്ന ലക്ഷമണന്‍ ആദ്യം വിസമ്മതിക്കുകയും, ആശങ്കയാല്‍ പോകുവാനും തുനിഞ്ഞു. പോകുന്നതിനു മുന്‍പ് കുടിലുനു ചുറ്റും തന്റെ സിദ്ധിയാല്‍ ഒരു രേഖ വരയ്ക്കുകയും, ഈ രേഖകടന്ന് ആര് അകത്തുവരാന്‍ ശ്രമിച്ചാലും തത്ക്ഷണം മരിക്കും എന്നു സീതയോട് അറിയിക്കുകയും ചെയ്തു. ഒരു കാരണവശാലും ഈ രേഖ മറികടക്കരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ദേവിക്കാപത്തണയും എന്ന മുന്നറിയിപ്പും നല്‍കിയശേഷം രാമരക്ഷാര്‍ത്ഥം ലക്ഷമണന്‍ പോകുകയും ചെയ്തു. ഈ തക്കത്തിന് രാക്ഷസരാജാവായ രാവണന്‍ ഒരു മുനിയുടെ രൂപത്തില്‍ എത്തുകയും അദ്ദേഹത്തെ ശിശ്രൂഷിക്കുന്നതിനായി ലക്ഷമണന്റെ മുന്നറിയിപ്പവഗണിച്ച് രേഖ മറികടക്കുകയും, രാവണന്‍ സീതയെ അപഹരിച്ച് ലങ്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു എന്നാണ് രാമായണത്തില്‍.

ചെയ്യുന്നതിന്റെ പരിമിതിയായി സാധാരണ ജനങ്ങളില്‍ ചിലര്‍ ലക്ഷമണ രേഖ താണ്ടരുത് എന്ന് പറയാറുണ്ട്.

അവലംബം


വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ലക്ഷ്മണൻ&oldid=479344" എന്ന താളിൽനിന്ന് ശേഖരിച്ചത്