സുധീർ കടലുണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുധീർ കടലുണ്ടി - ഗിന്നസ് റിക്കോർഡ് നേടിയ കേരളീയൻ. തുടർച്ചയായി 102 മണിക്കൂറും 45 മിനിറ്റും തബല വായിച്ചാണ് പുസ്തകത്തിൽ സ്ഥാനം പിടിച്ചത്. 50 മണിക്കൂർ തബല വായിച്ച് സ്ഥാനം ലഭിക്കാൻ സാധ്യത നേടിയെങ്കിലും ജഗദീപ് സിങ് 101 മണിക്കൂർ തുടർച്ചയായി തബല വായിച്ച് സ്ഥാനം പിടിച്ചു. ഈ സ്ഥാനമാണ് സുധീർ 102 മണിക്കൂർ തബല വായിച്ച് മാറ്റിമറിച്ചത്. കടലുണ്ടിയിൽ കെ.കെ. നാരായണൻ മാഷിന്റെയും ലീലയുടെയും മകനായ സുധീർ ക്ഷേത്രഭജനക്കു താളമിട്ടാണ് തബലയിലെ കഴിവ് നേടിയത്.

"https://ml.wikipedia.org/w/index.php?title=സുധീർ_കടലുണ്ടി&oldid=2851176" എന്ന താളിൽനിന്ന് ശേഖരിച്ചത്