"ആർ.എസ്സ്.എസ്സ്. (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1: വരി 1:
{{prettyurl|RSS (disambiguation)}}
{{prettyurl|RSS (disambiguation)}}
{{നാനാർത്ഥത്തലക്കെട്ട്|ആർ.എസ്സ്.എസ്സ്}}
{{നാനാർത്ഥത്തലക്കെട്ട്|ആർ.എസ്സ്.എസ്സ്}}
*[[ആർ.എസ്സ്.എസ്സ്. (സംഘടന)]] - ഭാരതത്തിന്റെ സംഘടന
*[[ആർ.എസ്സ്.എസ്സ്. (സംഘടന)]] -നമസ്തേ..

🙏🙏🙏🙏🙏🙏🙏🙏
സംഘം അമൃത വർഷത്തിലേക്ക് നയിച്ച
അനിർവ്വചനീയമായ പ്രേരണാസ്രോതസ്
🙏🙏🙏🙏🙏🙏🙏
ഈശ്വരീയമാണ് രാഷ്ട്രിയ സ്വയം സേവക് സംഘം " സംഘ ശക്തികലേയുഗേ " എന്ന ആപ്തവാക്യത്തിന്റെ പൂർണ്ണകായരൂപവും സംഘമാണ് ആത്മ വിസ്മൃതിയിലാണ്ടു പോയൊരു സമാജത്തിന് പുനരുജ്ജീവനമേകിയ രാഷ്ട്രചേതന .

സ്വാരാജിൽ നിന്ന് സ്വാതന്ത്രത്തിലേക്കും അവിടുന്നും ഉയർന്ന് രാഷ്ട്രപരം വൈഭവത്തിലേക്കുളള ഗംഗാ പ്രവാഹം തന്നെയാണ് സംഘം .... ആ പുണ്യഗംഗയെ ശിരസ്സിൽ വഹിക്കുകയായിരുന്നു സംഘ സ്ഥാപകനായ പരംപൂജനിയ ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ എന്ന സ്വയം സേവകരുടെ പ്രിയ ഡോക്ടർജി ആ ദേവഗംഗയ്ക്ക് നഗരഗ്രാമഭേദമില്ലാതെ ഒഴുകുവാനുള്ള ചാലുകൾ സൃഷ്ടിച്ചെടുത്തു പൂജനീയ ഗുരുജി....
ആ നിരൊഴുക്കിന്റെ ഫല പൂഷ്ടതയിൽ വളർന്ന് നാം ഇന്ന് സ്വാതന്ത്രത്തിന്റെ അമൃതകലശവും ശിരസ്സിലേറ്റി പതുക്കെ വിജയകാലത്തേക്ക് കാലെടുത്തു വെക്കുകയാണ് ' ' ' ' '"അകലെയല്ലാ പൊന്നുഷസ്സിൻ
സുഖദമാം പ്രത്യാഗമം; എന്നു തുടങ്ങുന്നു സ്വ: പരമേശ്വർജീയുടെ വരികളിൽ വിരിഞ്ഞ ഗണഗീതം പോലേ ..

സംഘം കബഡിയും ഖൊയും കളിച്ചും ഭാരത് മാത നമ്മുടെ അമ്മ എന്ന് ഒന്നായ് ആർത്ത് വിളിച്ചും നേടിയെടുത്തതാണ് സമരസത സമാജത്തേ ഒന്നായ് ഒരു ചരടിൽ കോർക്കാൻ ഒരു മണിക്കൂർ ശാഖയിലൂടെ നൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള മാലയായ് മാറ്റുവാൻ സംഘത്തിനു സാധിച്ചു.. വേഷവും ഭാഷയും രൂപവും ആചാരങ്ങളും അങ്ങനെ വിഘടിച്ചു നിൽക്കാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും ഭാരതം ഏക രാഷ്ട്രം എന്ന വലിയ കാഴ്ചപ്പാടിലൂടെ ആ മാലയേ ദൃഢീകരിക്കാനാവുന്നതും ഈ ഏകതാബോധത്തിലൂടെയാണ് ..അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും പാപമല്ലെന്ന .പൂജനീയ ദേവറസ്ജീയുടെ വാക്കുകൾ സ്വയം സേവകരുടെ വേദവാക്യമായിരിക്കും ഇന്നും അബദ്ധവശാൽ ആരുടെ എങ്കിലും മനസ്സിൽ ഒരു കടുകുമണി വലിപ്പത്തിലെങ്കിലും ജാതി ചിന്ത അവശേഷിക്കുന്നുണ്ടെങ്കിൽ പരാജയമാണെന്ന് ഉറപ്പിച്ചു പറയാം... സംഘത്തിന്റെ കേമ്പ് സന്ദർശിച്ച മഹാത്മാ ഗാന്ധിജി ഉച്ഛനീചത്വങ്ങളുടെ വലിയ കാലത്തിലും സ്വയം സേവകരുടെ ഐക്യത്തിൽ ആശ്ചര്യം പ്രകടിപിച്ചിരുന്നു..... ആ ഐക്യം തന്നെയാണ് ഇന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗരപദത്തിലും സ്വയം സേവകനെ എത്തിച്ചിരിക്കുന്ന ഉറച്ച പടവുകൾ ..

ഭാരതിയ ദർശനത്തിലൂനിയ കുടുംബം എന്ന ഉദാത്തമായ സങ്കൽപ്പ ത്തിലേക്ക് നാം ഓരോ ഭാരതിയനും ഒപ്പം ലോകവും ഒന്നാകെ ഉയരണം... നമ്മുടെ പൂർവ്വികരുടെ ..ലോകാ: സമസ്താ: സുഖിനോ: ഭവന്തു : എന്ന പ്രാർത്ഥനയോടെ നമുക്ക് വഴിക്കാട്ടാനാവണം സംഘശാഖയെന്ന വ്യക്തി നിർമ്മാണ ശാലയിൽ നിന്ന് അഗ്നിവിശുദ്ധി വരുത്തുന്ന ഒരോ സ്വയം സേവകരും നാം നേടിയെടുക്കുന്ന വ്യക്തിവൈഭവം സ്വകുടുംബത്തിലേക്കും ആ കുടുംബങ്ങൾ സമാജത്തിലേക്കും അതിന്റെ കിരണങ്ങൾ പ്രകാശിപ്പിക്കണം അങ്ങനെ വ്യക്തിയും അതിലൂടെ കുടുംബവും അത്തരം കുടുംബങ്ങൾ ഒന്നു ചേർന്ന സമാജവും ആ സമാജങ്ങളിലുടെ സംഘം പ്രതീക്ഷിക്കുന്ന രീതിയിൽ രാഷ്ട്ര പരംവൈഭവവും സാധ്യമാകും അങ്ങനെ ഭാരതം വീണ്ടും വൈഭവശാലിയാവും എന്ന തിരിച്ചറിവുകൾ തന്നെയാണ് രാഷ്ട്ര വിരുദ്ധശക്തികളും കപട പുരോഗമനവാദികളും നമ്മുടെ മഹനീയമായ കുടുംബ ബദ്ധങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറി അധാർമ്മികത്വത്തിന്റെയും ഒപ്പം സദാചാരനിഷ്ഠകൾക്കെതിരായുമുളള വിത്തുകൾ പാകുന്നന്നത് ഏതുതരത്തിലുള്ള നന്മയേയും അടിച്ചമർത്തുന്നവരിൽ നിന്നും പരസ്പര സ്നേഹം വിടരുന്ന പ്രതിബദ്ധതകൾ പൂത്തു നിൽക്കുന്ന മാതൃകകുടുംബങ്ങൾ സൃഷ്ടിച്ചെടുക്കുവാൻ സംഘസ്വയം സേവകർക്കു മാത്രമേ സാധിക്കു. കുടുംബ പ്രബോധനം എന്ന ഗതിവിധി പ്രവർത്തനങ്ങളിലൂടെ കൂടുബോൾ ഇമ്പമുള്ളത് എന്ന കുടുംബസങ്കൽപ്പവും സ്വയം സേവകർ സമാജത്തിനേകും
സംഘം എത്ര ദീർഘവീക്ഷണത്തോടെയാണ് അതിന്റെ കാര്യപദ്ധതികളും ജാഗരണശ്രണികളും രൂപവത്കരിച്ചിരിക്കുന്നത് എന്നത് തികച്ചും അത്ഭുതാവഹമാണ് ഇന്ന് കാണുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണുവാനുള്ള സംവിധാനം അതിലുണ്ട് പ്രജ്ജാപ്രവാഹമായാലും സ്വദേശിജാഗരണമായാലും സീമാ ജാഗരണമായാലും അങ്ങനെ പലതും ആ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണങ്ങൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങളൊടൊപ്പംനമ്മുടെ സംസ്കൃതിയുടെ കേന്ദ്രബിന്ദുകളായ ക്ഷേത്രങ്ങളെ സംരക്ഷിക്കുവാനും സ്വധർമ്മസംസ്ഥാപനത്തിനായ് ക്ഷേത്രസംരക്ഷണ സമിതിയിലൂടെയും ധർമ്മ ജാഗരണ പ്രവർത്തനത്തിലൂടെയും ക്ഷേത്രങ്ങൾ ഹൈന്ദവ നവോത്ഥാന സംസ്ക്കാരിക കേന്ദ്രങ്ങളാക്കുവാനും സ്വയം സേവകർ തന്നെ മുന്നിട്ടിറങ്ങണം. അവർണനെ ബ്രാഹ്മണ്യത്തിലേക്ക് കൈപിടിച്ചുയർത്തിയ തന്ത്രവിദ്യാപീഠവും അതിനു നേതൃത്വം നൽകിയ മാന്യനിയ: മാധവ്ജീയും നമുക്ക് പ്രേരണാദായകമാവണം

തികച്ചും അപ്രതീക്ഷിതമായി അമ്പരിപ്പിച്ചു കൊണ്ട് വന്നുചേർന്ന കോറോണ മാഹാമാരിയിലും ഭാരതം ശ്രദ്ധേയമായ പ്രതിരോധ കർമ്മങ്ങൾ ചെയ്തും അതോടൊപ്പം തന്നെ നമ്മുടെ സാമ്പത്തിക മേഖലേയും താങ്ങി നിർത്തുവാൻ ചാണക്യസൂത്രത്തിലുടെ നമുക്ക് സാധിച്ചതും ലോക ജനതയ്ക്ക് പ്രതീക്ഷയേകി . ലോകത്തിലേ മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി ജനസംഖ്യാ ബാഹുല്യം അടക്കമുള്ള പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും നാം അതിനെ ചെറുത്തു നിൽക്കുന്നു. അവിടെയും സംഘം ഈ നാടിനു തുണയായി തന്നെ കൂടെ നിന്നു ആപത്ത് സേവ എന്ന സ്വതസിദ്ധമായ സേവനപ്രവർത്തനങ്ങളൊടൊപ്പം ഗ്യഹശാഖയെന്ന നിർദേശത്തിലൂടെ വീടുവീടാന്തരം ഭാരത് മാതാവിന്റെ ജയഘോഷത്തിന്റെ പാഞ്ചജന്യം മുഴക്കി സംഘം
തനിക്ക് കിട്ടെണ്ട ചിക്ത്സ ഒരു യുവാവിനായി നൽകി കൊണ്ട് മരണത്തേ പുൽകിയ വദ്ധ്യവയോദികനായ സ്വയം സേവകൻ സംഘശാഖയുടെയും സ്വയം സേവകത്വത്തിന്റെയും മഹത്വം ഈ ലോകത്തിനോടു വിളിച്ചു പറഞ്ഞു...
തനവും മനവും ധനവും സമർപ്പിച്ചുള്ള സ്വയം സേവകരുടെ സേവനങ്ങൾ ഈ നാടിനെ ഏത് ആപത്ത്ഘട്ടത്തിലും കാത്തുരക്ഷികാനായ് ഉണ്ടാക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും അതോടൊപ്പം പ്രതികൂലമായ ഏതിനെയും തരണം ചെയ്യുവാനുള്ള കഴിവും ഈ സംഘടനയ്ക്ക് ഉണ്ട് എന്ന വലിയപ്രതീക്ഷയിലാണ് സമാജം .അത് നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു....

ഭാരതത്തിന്റെ ഋഷിപരംമ്പരകൾ ലോകത്തിന് സമ്മാനിച്ച യോഗയും ആയുർവേദവും ഇന്ന് മാനവരാശിയുടെ തന്നെ ദുരിതങ്ങൾ അകറ്റുകയാണ് ആരംഭകാലം മുതൽ സംഘശാഖകളിലൂടെ സ്വയം സേവകരുടെ ചര്യയായ്മാറിയ യോഗ ഇന്ന് വിശ്വസമാജവും ഏറ്റെടുത്തിരിക്കുന്നു
ഒരു പ്രകൃതി വിഭവങളുടെയും ഉടമയല്ല മറിച്ച് സംരക്ഷകരാണ് എന്ന ആർഷഭാരത സംസ്ക്കാരത്തിലുനിയ ഭാവത്തോടെയുള്ളതാണ് സ്വയം സേവകരുടെ പരിസ്ഥിതിയോടുള്ള സമീപനം പര്യാവരൺ പ്രവർത്തനങ്ങളിലുടെ നാം നട്ടുവർത്തിയ വൃക്ഷങ്ങൾ ഭൂമി ദേവതയ്ക്ക് താങ്ങും തണലുമേകുന്നു. അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിപാലിച്ചുകൊണ്ട് നാം മുന്നോട്ടു പോകുമ്പോഴും അനിയന്ത്രിതമായ ജനസംഖ്യയും അതോടൊപ്പം ബോധപൂർവ്വം സൃഷ്ടിക്കുന്ന ജനസംഖ്യഅസന്തുലിതാവസ്ഥയും ഈ നാടിന്റെ വിഭവങ്ങളെ ചൂഷണം ചെയ്യുന്നതും സംസ്ക്കാരത്തെ നശിപ്പിക്കുന്നതും നമുക്ക് കാണാം. ഇത്തരം ആന്തരികവിഷയത്തിനോടൊപ്പം തന്നെ അതിർത്തിക്കപ്പുറം ശക്തിപ്രാപിച്ച താലിബാനിസവും അതിനെ പ്രോത്സാഹിപ്പിക്കുന്ന അവിശുദ്ധകൂട്ടുകെട്ടും ഭാരതത്തിനും പ്രേത്യേകിച്ച് കാശ്മീരിനും ആശങ്കയുണർത്തുന്നു എന്നാൽ ഭാരതത്തോട് ചേരാതിരുന്ന കാശ്മീരിനെ എങ്ങനെയാണോ പൂജനിയ ഗുരുജീ ഇണക്കി ചേർത്തത് ആ ദേശീയത ഉയർത്തിയുളള സംഘ പ്രവർത്തനം അത് ഭാരതാംബയുടെ പൊൻകിരീടത്തെ ഉറപ്പിച്ചു നിർത്തും. .

ഭാരതം ഹിന്ദു രാഷ്ട്രം ആയിരുന്നു ഹിന്ദു രാഷ്ട്രം ആണ് ഹിന്ദു രാഷ്ട്രമായി തന്നെ നിലനിൽക്കും.. കാരണം ഈ ദേവഭൂമിയേ ഇങ്ങനെ സർവ്വസമഭാവനയോടെ ലോക ഗുരുസ്ഥാനത്തേക്ക് വീണ്ടുമുയർത്താൻ ഹിന്ദുത്വത്തിനുമാത്രമേ സാധിക്കു ജന്മനാടിനെ സ്വർഗ്ഗത്തേക്കാൾ മഹത്ത്വരമായി അതിനും മുകളിൽ അമ്മയായ് കാണുന്ന ഏവരും സംഘദൃഷ്ടിയിൽ ഹിന്ദുവാണ് ആ വലിയ ദർശ്ശനം തന്നെയാണ് സംഘം . ആ വിശാല കാഴ്ചപ്പാടും അമ്മയാണെന്ന ഉറച്ച ഭാവവും തന്നെയാണ് സംഘശാഖ നമുക്ക് പ്രദാനം ചെയ്യുന്നതും മാന്യ : ആർ. ഹരിയേട്ടന്റെ രാഷ്ട്രമാതാവിനെ കണ്ടെത്തൽ എന്ന ലേഖനത്തിൽ പറഞ്ഞതു പോലേ ഇന്ത്യയെന്റെ നാടാണ് എന്ന് പഠിക്കുന്ന വിദ്യാർത്ഥിയിൽ നിന്നും ഭാരതം എന്റെ അമ്മയാണ് എന്ന് ഹൃദയത്തിൽ കുറിക്കുന്ന സ്വയം സേവകനായ് നമ്മെ മാറ്റിയെടുക്കുന്നതും ഇതേ ദർശനം തന്നെയാണ്.... അങ്ങനെ ചിന്തിക്കുന്ന ഒരു സംഘടിത ഹിന്ദുസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതുതന്നെയാണ് 96 വർഷം പൂർത്തിയ കാലത്തിലും സംഘം ചെയ്യുന്നത് പ്രതികൂലമായ നിരവധി വെല്ലുവിളികളെ ആദർശത്തിൽ വിട്ടുവിഴ്ചയില്ലാതെ അതിജീവിച്ചു തന്നെയാണ് സംഘം ഈ 96 വയസ്സും പുർത്തികരിച്ചിരിക്കുന്നത് ഇനി വരാനുളളത് അനുകൂലമായ വെല്ലുവിളികളാണ് അത് നേരിടുക എന്നത് പഴയതു പോലേ എളുപ്പമല്ല ഏകമാർഗ്ഗം ഒന്നു മാത്രം സംഘത്തിന്റെ ആത്മാവായ ശാഖയിൽ നിത്യം നിയമേന നിഷ്ഠയോടെ എത്തുക അതിലൂടെ കരുത്തു നേടുക ആ കരുത്തുറ്റ ശരീരത്തിലും ഹൃദയത്തിലും സംഘത്തെ കുടിയിരുത്തുക എന്നതു മാത്രമാണ്. പൂജനീയ ഗുരുജി പറഞ്ഞതുപോലേ നമ്മുടെ വാക്കിലും പ്രവൃത്തിയിലും സംഘത്തിന്റെ വിജയാരവം മാത്രമേ കാണുകയും കേൾക്കുകയും ഉള്ളു എന്ന് നാം നിശ്ചയിക്കണം

രാവണവധം നടത്തി അയോദ്ധ്യയിൽ മടങ്ങിയെത്തി ശ്രീരാമപട്ടാഭിഷേകശുഭമുഹൂർത്തത്തിൽ സീതദേവി സമ്മാനമായി നൽകിയ രത്നമാലയിലേ രത്നങ്ങൾ ഒരു കുരങ്ങിന്റെ ചാപല്യത്തോടെ കടിച്ചും പൊട്ടിച്ചും നോക്കിയതിന് ശേഷം വലിച്ചെറിയുന്ന ഹനുമാനോട് അൽപ്പം കോപത്തോടെ ദേവി ചോദിക്കുകയാണ് ഇത്രയ വിലപിടിപ്പുളള മാല നീ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത് എന്ന് ആ ചോദ്യത്തിനുള്ള ഹനുമാന്റെ മറുപടി ഇതായിരുന്നു ഇതിലൊന്നും എനിക്കെന്റെ രാമനെ കാണുവാൻ സാധിക്കുന്നില്ല അതുകൊണ്ടു തന്നെ എന്റെ രാമനില്ലാതത് ഒന്നും എനിക്ക് വേണ്ട വീണ്ടും സിതാദേവി ചോദിക്കുകയാണ് അങ്ങനെയെങ്കിൽ നിന്റെ ഹൃദയത്തിലുണ്ടോ രാമൻ എന്ന് ഇവിടെയാണ് രാമായണത്തിലേ ഏറ്റവും ഹൃദയസ്പർശിയായ രംഗം ഹനുമാൻ തന്റെ ബലിഷ്ടമായ കൈകൾ ഉപയോഗിച്ച് തന്റെ മാറിടം പിളർന്നപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിയ കാഴ്ച ..ആ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഭഗവാൻ ശ്രീരാമചന്ദ്രൻ !!!
അതു പോലേ നമ്മുടെ ഹൃദയത്തിലുണ്ടാവണം സംഘം മാറിടം പിളർന്നു കാണികേണ്ടി വന്നാൽ വ്യക്തമായും ശക്തമായും തെളിഞ്ഞു നിൽക്കണം സംഘം. സംഘമില്ലാതത് ഒന്നും നമുക്ക് വേണ്ട എന്ന ചിന്തവളർത്തണം. ഒപ്പം നാം ചെയ്യുന്നതെല്ലാം സംഘത്തിനാവണം ചെയ്യാതിരികേണ്ടതുണ്ട് ചിലത് അതും സംഘത്തിനാവണം എന്ന രീതിയിൽ മനസ്സിനേ പാകപ്പെടുത്തണം. അങ്ങനെ സംഘത്തെ ഹൃദയത്തിൽ ആവാഹിച്ച നമ്മുടെ പൂർവ്വികരായ നിരവധി സ്വയം സേവകരുടെ ജീവീതവും ജീവനും സമർപ്പണം ചെയ്ത സാധനയിലൂടെയാണ് ഇരുൾ മറഞ്ഞു നിന്നിരുന്ന സൂര്യതേജസ് വീണ്ടും സമാജത്തിലേക്ക് പ്രകാശം ചൊരിയുന്നത്....

രാഷ്ടിയ സ്വയം സേവക സംഘമെന്ന ഈശ്വരിയതേ ഹൃദയശ്രീകോവിലിൽ പ്രതിഷ്ഠിക്കുവാനും നിത്യനിതാന്തമായ സാധനയിലൂടെ ആ ദിവ്യതേജസ്വിനേ സമാജത്തിലേക്ക് പകർന്നേകുവാനും നമുക്ക് സാധിക്കണം ..

നമസ്തേ

പ്രവീൺ കതിരൂർ ...
9633497769ഭാരതത്തിന്റെ സംഘടന
*[[ആർ.എസ്സ്.എസ്സ് (ഫയൽ ഫോർമാറ്റ്)]] - ഒരു ഫയൽ ഫോർമാറ്റ്
*[[ആർ.എസ്സ്.എസ്സ് (ഫയൽ ഫോർമാറ്റ്)]] - ഒരു ഫയൽ ഫോർമാറ്റ്
*[[ആർ.എസ്സ്.എസ്സ് (സമൂഹം)]] - റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി.
*[[ആർ.എസ്സ്.എസ്സ് (സമൂഹം)]] - റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി.

10:19, 7 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.എസ്സ്.എസ്സ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.

🙏🙏🙏🙏🙏🙏🙏🙏 സംഘം അമൃത വർഷത്തിലേക്ക് നയിച്ച

അനിർവ്വചനീയമായ പ്രേരണാസ്രോതസ്

🙏🙏🙏🙏🙏🙏🙏 ഈശ്വരീയമാണ് രാഷ്ട്രിയ സ്വയം സേവക് സംഘം " സംഘ ശക്തികലേയുഗേ " എന്ന ആപ്തവാക്യത്തിന്റെ പൂർണ്ണകായരൂപവും സംഘമാണ് ആത്മ വിസ്മൃതിയിലാണ്ടു പോയൊരു സമാജത്തിന് പുനരുജ്ജീവനമേകിയ രാഷ്ട്രചേതന .

സ്വാരാജിൽ നിന്ന് സ്വാതന്ത്രത്തിലേക്കും അവിടുന്നും ഉയർന്ന് രാഷ്ട്രപരം വൈഭവത്തിലേക്കുളള ഗംഗാ പ്രവാഹം തന്നെയാണ് സംഘം .... ആ പുണ്യഗംഗയെ ശിരസ്സിൽ വഹിക്കുകയായിരുന്നു സംഘ സ്ഥാപകനായ പരംപൂജനിയ ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാർ എന്ന സ്വയം സേവകരുടെ പ്രിയ ഡോക്ടർജി ആ ദേവഗംഗയ്ക്ക് നഗരഗ്രാമഭേദമില്ലാതെ ഒഴുകുവാനുള്ള ചാലുകൾ സൃഷ്ടിച്ചെടുത്തു പൂജനീയ ഗുരുജി.... ആ നിരൊഴുക്കിന്റെ ഫല പൂഷ്ടതയിൽ വളർന്ന് നാം ഇന്ന് സ്വാതന്ത്രത്തിന്റെ അമൃതകലശവും ശിരസ്സിലേറ്റി പതുക്കെ വിജയകാലത്തേക്ക് കാലെടുത്തു വെക്കുകയാണ് ' ' ' ' '"അകലെയല്ലാ പൊന്നുഷസ്സിൻ സുഖദമാം പ്രത്യാഗമം; എന്നു തുടങ്ങുന്നു സ്വ: പരമേശ്വർജീയുടെ വരികളിൽ വിരിഞ്ഞ ഗണഗീതം പോലേ ..

സംഘം കബഡിയും ഖൊയും കളിച്ചും ഭാരത് മാത നമ്മുടെ അമ്മ എന്ന് ഒന്നായ് ആർത്ത് വിളിച്ചും നേടിയെടുത്തതാണ് സമരസത സമാജത്തേ ഒന്നായ് ഒരു ചരടിൽ കോർക്കാൻ ഒരു മണിക്കൂർ ശാഖയിലൂടെ നൂറ്റാണ്ടിന്റെ ദൈർഘ്യമുള്ള മാലയായ് മാറ്റുവാൻ സംഘത്തിനു സാധിച്ചു.. വേഷവും ഭാഷയും രൂപവും ആചാരങ്ങളും അങ്ങനെ വിഘടിച്ചു നിൽക്കാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും ഭാരതം ഏക രാഷ്ട്രം എന്ന വലിയ കാഴ്ചപ്പാടിലൂടെ ആ മാലയേ ദൃഢീകരിക്കാനാവുന്നതും ഈ ഏകതാബോധത്തിലൂടെയാണ് ..അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും പാപമല്ലെന്ന .പൂജനീയ ദേവറസ്ജീയുടെ വാക്കുകൾ സ്വയം സേവകരുടെ വേദവാക്യമായിരിക്കും ഇന്നും അബദ്ധവശാൽ ആരുടെ എങ്കിലും മനസ്സിൽ ഒരു കടുകുമണി വലിപ്പത്തിലെങ്കിലും ജാതി ചിന്ത അവശേഷിക്കുന്നുണ്ടെങ്കിൽ പരാജയമാണെന്ന് ഉറപ്പിച്ചു പറയാം... സംഘത്തിന്റെ കേമ്പ് സന്ദർശിച്ച മഹാത്മാ ഗാന്ധിജി ഉച്ഛനീചത്വങ്ങളുടെ വലിയ കാലത്തിലും സ്വയം സേവകരുടെ ഐക്യത്തിൽ ആശ്ചര്യം പ്രകടിപിച്ചിരുന്നു..... ആ ഐക്യം തന്നെയാണ് ഇന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗരപദത്തിലും സ്വയം സേവകനെ എത്തിച്ചിരിക്കുന്ന ഉറച്ച പടവുകൾ ..

ഭാരതിയ ദർശനത്തിലൂനിയ കുടുംബം എന്ന ഉദാത്തമായ സങ്കൽപ്പ ത്തിലേക്ക് നാം ഓരോ ഭാരതിയനും ഒപ്പം ലോകവും ഒന്നാകെ ഉയരണം... നമ്മുടെ പൂർവ്വികരുടെ ..ലോകാ: സമസ്താ: സുഖിനോ: ഭവന്തു : എന്ന പ്രാർത്ഥനയോടെ നമുക്ക് വഴിക്കാട്ടാനാവണം സംഘശാഖയെന്ന വ്യക്തി നിർമ്മാണ ശാലയിൽ നിന്ന് അഗ്നിവിശുദ്ധി വരുത്തുന്ന ഒരോ സ്വയം സേവകരും നാം നേടിയെടുക്കുന്ന വ്യക്തിവൈഭവം സ്വകുടുംബത്തിലേക്കും ആ കുടുംബങ്ങൾ സമാജത്തിലേക്കും അതിന്റെ കിരണങ്ങൾ പ്രകാശിപ്പിക്കണം അങ്ങനെ വ്യക്തിയും അതിലൂടെ കുടുംബവും അത്തരം കുടുംബങ്ങൾ ഒന്നു ചേർന്ന സമാജവും ആ സമാജങ്ങളിലുടെ സംഘം പ്രതീക്ഷിക്കുന്ന രീതിയിൽ രാഷ്ട്ര പരംവൈഭവവും സാധ്യമാകും അങ്ങനെ ഭാരതം വീണ്ടും വൈഭവശാലിയാവും എന്ന തിരിച്ചറിവുകൾ തന്നെയാണ് രാഷ്ട്ര വിരുദ്ധശക്തികളും കപട പുരോഗമനവാദികളും നമ്മുടെ മഹനീയമായ കുടുംബ ബദ്ധങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറി അധാർമ്മികത്വത്തിന്റെയും ഒപ്പം സദാചാരനിഷ്ഠകൾക്കെതിരായുമുളള വിത്തുകൾ പാകുന്നന്നത് ഏതുതരത്തിലുള്ള നന്മയേയും അടിച്ചമർത്തുന്നവരിൽ നിന്നും പരസ്പര സ്നേഹം വിടരുന്ന പ്രതിബദ്ധതകൾ പൂത്തു നിൽക്കുന്ന മാതൃകകുടുംബങ്ങൾ സൃഷ്ടിച്ചെടുക്കുവാൻ സംഘസ്വയം സേവകർക്കു മാത്രമേ സാധിക്കു. കുടുംബ പ്രബോധനം എന്ന ഗതിവിധി പ്രവർത്തനങ്ങളിലൂടെ കൂടുബോൾ ഇമ്പമുള്ളത് എന്ന കുടുംബസങ്കൽപ്പവും സ്വയം സേവകർ സമാജത്തിനേകും സംഘം എത്ര ദീർഘവീക്ഷണത്തോടെയാണ് അതിന്റെ കാര്യപദ്ധതികളും ജാഗരണശ്രണികളും രൂപവത്കരിച്ചിരിക്കുന്നത് എന്നത് തികച്ചും അത്ഭുതാവഹമാണ് ഇന്ന് കാണുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം കാണുവാനുള്ള സംവിധാനം അതിലുണ്ട് പ്രജ്ജാപ്രവാഹമായാലും സ്വദേശിജാഗരണമായാലും സീമാ ജാഗരണമായാലും അങ്ങനെ പലതും ആ ദീർഘവീക്ഷണത്തിന്റെ മകുടോദാഹരണങ്ങൾ തന്നെയാണ് ഇത്തരം പ്രവർത്തനങ്ങളൊടൊപ്പംനമ്മുടെ സംസ്കൃതിയുടെ കേന്ദ്രബിന്ദുകളായ ക്ഷേത്രങ്ങളെ സംരക്ഷിക്കുവാനും സ്വധർമ്മസംസ്ഥാപനത്തിനായ് ക്ഷേത്രസംരക്ഷണ സമിതിയിലൂടെയും ധർമ്മ ജാഗരണ പ്രവർത്തനത്തിലൂടെയും ക്ഷേത്രങ്ങൾ ഹൈന്ദവ നവോത്ഥാന സംസ്ക്കാരിക കേന്ദ്രങ്ങളാക്കുവാനും സ്വയം സേവകർ തന്നെ മുന്നിട്ടിറങ്ങണം. അവർണനെ ബ്രാഹ്മണ്യത്തിലേക്ക് കൈപിടിച്ചുയർത്തിയ തന്ത്രവിദ്യാപീഠവും അതിനു നേതൃത്വം നൽകിയ മാന്യനിയ: മാധവ്ജീയും നമുക്ക് പ്രേരണാദായകമാവണം

തികച്ചും അപ്രതീക്ഷിതമായി അമ്പരിപ്പിച്ചു കൊണ്ട് വന്നുചേർന്ന കോറോണ മാഹാമാരിയിലും ഭാരതം ശ്രദ്ധേയമായ പ്രതിരോധ കർമ്മങ്ങൾ ചെയ്തും അതോടൊപ്പം തന്നെ നമ്മുടെ സാമ്പത്തിക മേഖലേയും താങ്ങി നിർത്തുവാൻ ചാണക്യസൂത്രത്തിലുടെ നമുക്ക് സാധിച്ചതും ലോക ജനതയ്ക്ക് പ്രതീക്ഷയേകി . ലോകത്തിലേ മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി ജനസംഖ്യാ ബാഹുല്യം അടക്കമുള്ള പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും നാം അതിനെ ചെറുത്തു നിൽക്കുന്നു. അവിടെയും സംഘം ഈ നാടിനു തുണയായി തന്നെ കൂടെ നിന്നു ആപത്ത് സേവ എന്ന സ്വതസിദ്ധമായ സേവനപ്രവർത്തനങ്ങളൊടൊപ്പം ഗ്യഹശാഖയെന്ന നിർദേശത്തിലൂടെ വീടുവീടാന്തരം ഭാരത് മാതാവിന്റെ ജയഘോഷത്തിന്റെ പാഞ്ചജന്യം മുഴക്കി സംഘം

തനിക്ക് കിട്ടെണ്ട ചിക്ത്സ ഒരു യുവാവിനായി നൽകി കൊണ്ട് മരണത്തേ പുൽകിയ വദ്ധ്യവയോദികനായ സ്വയം സേവകൻ സംഘശാഖയുടെയും സ്വയം സേവകത്വത്തിന്റെയും മഹത്വം ഈ ലോകത്തിനോടു വിളിച്ചു പറഞ്ഞു...

തനവും മനവും ധനവും സമർപ്പിച്ചുള്ള സ്വയം സേവകരുടെ സേവനങ്ങൾ ഈ നാടിനെ ഏത് ആപത്ത്ഘട്ടത്തിലും കാത്തുരക്ഷികാനായ് ഉണ്ടാക്കുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും അതോടൊപ്പം പ്രതികൂലമായ ഏതിനെയും തരണം ചെയ്യുവാനുള്ള കഴിവും ഈ സംഘടനയ്ക്ക് ഉണ്ട് എന്ന വലിയപ്രതീക്ഷയിലാണ് സമാജം .അത് നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു....

ഭാരതത്തിന്റെ ഋഷിപരംമ്പരകൾ ലോകത്തിന് സമ്മാനിച്ച യോഗയും ആയുർവേദവും ഇന്ന് മാനവരാശിയുടെ തന്നെ ദുരിതങ്ങൾ അകറ്റുകയാണ് ആരംഭകാലം മുതൽ സംഘശാഖകളിലൂടെ സ്വയം സേവകരുടെ ചര്യയായ്മാറിയ യോഗ ഇന്ന് വിശ്വസമാജവും ഏറ്റെടുത്തിരിക്കുന്നു ഒരു പ്രകൃതി വിഭവങളുടെയും ഉടമയല്ല മറിച്ച് സംരക്ഷകരാണ് എന്ന ആർഷഭാരത സംസ്ക്കാരത്തിലുനിയ ഭാവത്തോടെയുള്ളതാണ് സ്വയം സേവകരുടെ പരിസ്ഥിതിയോടുള്ള സമീപനം പര്യാവരൺ പ്രവർത്തനങ്ങളിലുടെ നാം നട്ടുവർത്തിയ വൃക്ഷങ്ങൾ ഭൂമി ദേവതയ്ക്ക് താങ്ങും തണലുമേകുന്നു. അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിപാലിച്ചുകൊണ്ട് നാം മുന്നോട്ടു പോകുമ്പോഴും അനിയന്ത്രിതമായ ജനസംഖ്യയും അതോടൊപ്പം ബോധപൂർവ്വം സൃഷ്ടിക്കുന്ന ജനസംഖ്യഅസന്തുലിതാവസ്ഥയും ഈ നാടിന്റെ വിഭവങ്ങളെ ചൂഷണം ചെയ്യുന്നതും സംസ്ക്കാരത്തെ നശിപ്പിക്കുന്നതും നമുക്ക് കാണാം. ഇത്തരം ആന്തരികവിഷയത്തിനോടൊപ്പം തന്നെ അതിർത്തിക്കപ്പുറം ശക്തിപ്രാപിച്ച താലിബാനിസവും അതിനെ പ്രോത്സാഹിപ്പിക്കുന്ന അവിശുദ്ധകൂട്ടുകെട്ടും ഭാരതത്തിനും പ്രേത്യേകിച്ച് കാശ്മീരിനും ആശങ്കയുണർത്തുന്നു എന്നാൽ ഭാരതത്തോട് ചേരാതിരുന്ന കാശ്മീരിനെ എങ്ങനെയാണോ പൂജനിയ ഗുരുജീ ഇണക്കി ചേർത്തത് ആ ദേശീയത ഉയർത്തിയുളള സംഘ പ്രവർത്തനം അത് ഭാരതാംബയുടെ പൊൻകിരീടത്തെ ഉറപ്പിച്ചു നിർത്തും. .

ഭാരതം ഹിന്ദു രാഷ്ട്രം ആയിരുന്നു ഹിന്ദു രാഷ്ട്രം ആണ് ഹിന്ദു രാഷ്ട്രമായി തന്നെ നിലനിൽക്കും.. കാരണം ഈ ദേവഭൂമിയേ ഇങ്ങനെ സർവ്വസമഭാവനയോടെ ലോക ഗുരുസ്ഥാനത്തേക്ക് വീണ്ടുമുയർത്താൻ ഹിന്ദുത്വത്തിനുമാത്രമേ സാധിക്കു ജന്മനാടിനെ സ്വർഗ്ഗത്തേക്കാൾ മഹത്ത്വരമായി അതിനും മുകളിൽ അമ്മയായ് കാണുന്ന ഏവരും സംഘദൃഷ്ടിയിൽ ഹിന്ദുവാണ് ആ വലിയ ദർശ്ശനം തന്നെയാണ് സംഘം . ആ വിശാല കാഴ്ചപ്പാടും അമ്മയാണെന്ന ഉറച്ച ഭാവവും തന്നെയാണ് സംഘശാഖ നമുക്ക് പ്രദാനം ചെയ്യുന്നതും മാന്യ : ആർ. ഹരിയേട്ടന്റെ രാഷ്ട്രമാതാവിനെ കണ്ടെത്തൽ എന്ന ലേഖനത്തിൽ പറഞ്ഞതു പോലേ ഇന്ത്യയെന്റെ നാടാണ് എന്ന് പഠിക്കുന്ന വിദ്യാർത്ഥിയിൽ നിന്നും ഭാരതം എന്റെ അമ്മയാണ് എന്ന് ഹൃദയത്തിൽ കുറിക്കുന്ന സ്വയം സേവകനായ് നമ്മെ മാറ്റിയെടുക്കുന്നതും ഇതേ ദർശനം തന്നെയാണ്.... അങ്ങനെ ചിന്തിക്കുന്ന ഒരു സംഘടിത ഹിന്ദുസമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നതുതന്നെയാണ് 96 വർഷം പൂർത്തിയ കാലത്തിലും സംഘം ചെയ്യുന്നത് പ്രതികൂലമായ നിരവധി വെല്ലുവിളികളെ ആദർശത്തിൽ വിട്ടുവിഴ്ചയില്ലാതെ അതിജീവിച്ചു തന്നെയാണ് സംഘം ഈ 96 വയസ്സും പുർത്തികരിച്ചിരിക്കുന്നത് ഇനി വരാനുളളത് അനുകൂലമായ വെല്ലുവിളികളാണ് അത് നേരിടുക എന്നത് പഴയതു പോലേ എളുപ്പമല്ല ഏകമാർഗ്ഗം ഒന്നു മാത്രം സംഘത്തിന്റെ ആത്മാവായ ശാഖയിൽ നിത്യം നിയമേന നിഷ്ഠയോടെ എത്തുക അതിലൂടെ കരുത്തു നേടുക ആ കരുത്തുറ്റ ശരീരത്തിലും ഹൃദയത്തിലും സംഘത്തെ കുടിയിരുത്തുക എന്നതു മാത്രമാണ്. പൂജനീയ ഗുരുജി പറഞ്ഞതുപോലേ നമ്മുടെ വാക്കിലും പ്രവൃത്തിയിലും സംഘത്തിന്റെ വിജയാരവം മാത്രമേ കാണുകയും കേൾക്കുകയും ഉള്ളു എന്ന് നാം നിശ്ചയിക്കണം

രാവണവധം നടത്തി അയോദ്ധ്യയിൽ മടങ്ങിയെത്തി ശ്രീരാമപട്ടാഭിഷേകശുഭമുഹൂർത്തത്തിൽ സീതദേവി സമ്മാനമായി നൽകിയ രത്നമാലയിലേ രത്നങ്ങൾ ഒരു കുരങ്ങിന്റെ ചാപല്യത്തോടെ കടിച്ചും പൊട്ടിച്ചും നോക്കിയതിന് ശേഷം വലിച്ചെറിയുന്ന ഹനുമാനോട് അൽപ്പം കോപത്തോടെ ദേവി ചോദിക്കുകയാണ് ഇത്രയ വിലപിടിപ്പുളള മാല നീ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത് എന്ന് ആ ചോദ്യത്തിനുള്ള ഹനുമാന്റെ മറുപടി ഇതായിരുന്നു ഇതിലൊന്നും എനിക്കെന്റെ രാമനെ കാണുവാൻ സാധിക്കുന്നില്ല അതുകൊണ്ടു തന്നെ എന്റെ രാമനില്ലാതത് ഒന്നും എനിക്ക് വേണ്ട വീണ്ടും സിതാദേവി ചോദിക്കുകയാണ് അങ്ങനെയെങ്കിൽ നിന്റെ ഹൃദയത്തിലുണ്ടോ രാമൻ എന്ന് ഇവിടെയാണ് രാമായണത്തിലേ ഏറ്റവും ഹൃദയസ്പർശിയായ രംഗം ഹനുമാൻ തന്റെ ബലിഷ്ടമായ കൈകൾ ഉപയോഗിച്ച് തന്റെ മാറിടം പിളർന്നപ്പോൾ ഏവരെയും ആശ്ചര്യപ്പെടുത്തിയ കാഴ്ച ..ആ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഭഗവാൻ ശ്രീരാമചന്ദ്രൻ !!! അതു പോലേ നമ്മുടെ ഹൃദയത്തിലുണ്ടാവണം സംഘം മാറിടം പിളർന്നു കാണികേണ്ടി വന്നാൽ വ്യക്തമായും ശക്തമായും തെളിഞ്ഞു നിൽക്കണം സംഘം. സംഘമില്ലാതത് ഒന്നും നമുക്ക് വേണ്ട എന്ന ചിന്തവളർത്തണം. ഒപ്പം നാം ചെയ്യുന്നതെല്ലാം സംഘത്തിനാവണം ചെയ്യാതിരികേണ്ടതുണ്ട് ചിലത് അതും സംഘത്തിനാവണം എന്ന രീതിയിൽ മനസ്സിനേ പാകപ്പെടുത്തണം. അങ്ങനെ സംഘത്തെ ഹൃദയത്തിൽ ആവാഹിച്ച നമ്മുടെ പൂർവ്വികരായ നിരവധി സ്വയം സേവകരുടെ ജീവീതവും ജീവനും സമർപ്പണം ചെയ്ത സാധനയിലൂടെയാണ് ഇരുൾ മറഞ്ഞു നിന്നിരുന്ന സൂര്യതേജസ് വീണ്ടും സമാജത്തിലേക്ക് പ്രകാശം ചൊരിയുന്നത്....

രാഷ്ടിയ സ്വയം സേവക സംഘമെന്ന ഈശ്വരിയതേ ഹൃദയശ്രീകോവിലിൽ പ്രതിഷ്ഠിക്കുവാനും നിത്യനിതാന്തമായ സാധനയിലൂടെ ആ ദിവ്യതേജസ്വിനേ സമാജത്തിലേക്ക് പകർന്നേകുവാനും നമുക്ക് സാധിക്കണം ..


നമസ്തേ

പ്രവീൺ കതിരൂർ ... 9633497769ഭാരതത്തിന്റെ സംഘടന